ശ്രീമദ് നാരായണീയം - ദശകം 18
വൃഥുചരിതവർണ്ണണം
ശ്ലോകം 1 മുതൽ 10 വരെ
ശ്ലോകം :- 18 / 1
******************
ജാതസ്യ ധ്രുവകുല ഏവ തുംഗകീർതേ-
രംഗസ്യ വ്യജനി സുതഃ സ വേനനാമാ തദ്ദോഷവ്യഥിതമതിഃ സ രാജവര്യ-
സ്ത്വത്പാദേ വിഹിതമനാ വനം ഗതോƒഭൂത്
അർത്ഥം :-
************
ധ്രുവന്റെ വംശത്തിൽ തന്നെ ജനിച്ചവനായ അതികീർത്തിമാനായ അംഗ മഹാരാജാവിന് വേനനെന്ന പേരായി ഒരു പുത്രൻ ജനിച്ചു. ആ രാജസ്രേഷ്ടൻ (അംഗൻ) ആ പുത്രന്റെ ദോഷം നിമിത്തം വ്യാകുലചിതനായി നിൻ തിരുവടിയുടെ കാലടികളിൽ സമർപ്പിക്കപ്പെട്ട മനസ്സോടു കൂടിയവനായിട്ടു വനത്തിലേക്ക് ചെന്നു.
🌺🌺🌺🌺🌺🌺
ശ്ലോകം :- 18 / 2
*****************
പാപോƒപി ക്ഷിതിതലപാലനായ വേനഃ പൗരാദ്യൈരുപനിഹിതഃ കഠോരവീര്യഃ
സർവേഭ്യോ നിജബലമേവ സംപ്രശംസൻ
ഭൂചക്രേ തവ യജനാന്യയം ന്യരൗത്സീത്
അർത്ഥം :-
************
അതിപരാക്രമസലിയായ വേനൻ പാപിയായിരുന്നിട്ടും
പൗരന്മാരാല്‍ രാജ്യത്തെ പരിപാലിക്കുന്നതിനായി സിംഹാസനത്തിൽ ഇരുത്തപ്പെട്ടു, എല്ലാവരോടും തന്റെ
ബലത്തെപറ്റിത്തന്നെ വളരെയേറെ പുകഴ്ത്തി പറഞ്ഞുകൊണ്ടു ബൂമണ്ഡലത്തിൽ ഇവാൻ നിന്തിരുവടിയുടെ യാഗകർമങ്ങളെ മുടക്കി.
🌺🌺🌺🌺🌺🌺
ശ്ലോകം :- 18 / 3
****************
സമ്പ്രാപ്തേ ഹിതകഥനായ താപസൗഘേ
മത്തോƒന്യോ ഭവനപതിർന കശ്ചനേതി ത്വന്നിന്ദാവചനപരോ മുനീശ്വരൈസ്തൈഃ
ശാപാഗ്നൗ ശലഭദശാമനായി വേനഃ
അർത്ഥം :-
*************
മഹാർഷിസംഗം ഹിതം ഉപദേശിപ്പാനായി വന്നുചേർന്ന സമയം ഞാനാല്ലാതെ വേറെ ഒരു ഈശ്വരനും ഇല്ല എന്നിങ്ങനെ അങ്ങയെ നിന്ദിച്ചു പരായുന്നതിൽ സമർത്ഥനായ വേനൻ ആ മ്യൂണിസ്രേഷ്ടന്മാരാൾ ശാപമാകുന്ന അഗ്നിയിൽ സലബത്തിന്റെ അവസ്ഥയെ (മരണത്തെ) പ്രാപിപ്പികട്ടെ.
🌺🌺🌺🌺🌺🌺
ശ്ലോകം :- 18 / 4
******************
തന്നാശാത്ഖലജനഭീരുകൈർമുനീന്ദ്രൈ-
സ്തന്മാത്രാ ചിരപരിരക്ഷിതേ തദംഗേ
ത്യക്താഘേ പരിമഥിതാദഥോരുദണ്ഡാത്
ദോർദണ്ഡേ പരിമഥിതേ ത്വമാവിരാസീഃ
അർത്ഥം :-
************
അതിൽപിന്നെ ആ വേനനു നാശംകൊണ്ടു ദുഷ്ടന്മാരിൽനിന്നും ഭയം വർധിച്ചവരായ മുനീശ്വരന്മാർ വേനൽ മാധാവിനാൽ വളരെ കാലമായി സൂക്ഷിച്ചു വെയ്ക്കപ്പെട്ടിരിക്കുന്ന വേനന്റെ ദേഹം ഊരുപ്രദേശം (തുട) മഥനം ചെയ്യപ്പെട്ടു പാപം നീക്കപ്പെടവേ കൈകൾ രണ്ടും മഥനം ചെയ്യപ്പെട്ടപ്പോൾ
നിന്തിരുവടി അവതരിചരുളി.
🌺🌺🌺🌺🌺🌺
ശ്ലോകം :- 18 5
****************
വിഖ്യാതഃ പൃഥുരിതി താപസോപദിഷ്ടൈഃ
സൂതാദ്യൈഃ പരിണുതഭാവിഭൂരിവീര്യഃ
വേനാർത്യാ കബലിതസമ്പദം ധരിത്രീം-
ആക്രാന്താം നിജധനുഷാ സമാമകാർഷീഃ
അർത്ഥം :-
*************
പൃഥു എന്നു പ്രസിദ്ധനായിത്തീർന്ന നിന്തിരുവടി മാമുനിമാരാൾ ഉപദേശിക്കപ്പെട്ട സുതൻ, മാഗധൻ മുതലായ സ്‌ത്തുപാഠകന്മാരാൾ പുകഴ്ത്തിപഠപ്പെട്ട ഒട്ടേറെ ഭാവി പരാക്രമങ്ങളോടു കപൊടിയവനായി വേനനിൽ നിന്നുണ്ടായ പീഡയാല്‍ മറച്ചുവയ്ക്ക പെട്ടിരുന്നു സംഭവത്തോടുകൂടിയവളും ആക്രമിക്കപ്പെട്ടവളുമായ ഭൂമിയെ ധനസ്സുകൊണ്ടു അനങ്കല (സമതല) യാക്കിത്തീർന്നു.
🌺🌺🌺🌺🌺🌺
ശ്ലോകം :- 18 / 6
****************
ഭൂയസ്താം നിജകുലമുഖ്യവത്സയുക്തൈർ
ദേവാദ്യൈഃ സമുചിതചാരുഭാജനേഷു അന്നാദീന്യഭിലഷിതാനി യാനി താനി
സ്വച്ഛന്ദം സുരഭിതനൂമദൂദുഹസ്ത്വം
അർത്ഥം :-
************
പിന്നീട് നിന്തിരുവടി കാമധേനുവിന്റെ രൂപം ധരിച്ചിരുന്നവളായ ആ ഭൂമിയെ തന്റെ കുലതിലെ പ്രധാനികൾ തന്നെയായ കിടാവുകളോടുകൂടിയ ദേവന്മാർ മുതലായവരെകൊണ്ടും അവരവരുടെ
യോഗ്യതയ്ക്കനുസരിച്ചു മനോഹരമായ പാത്രങ്ങളിൽ അന്നം തുടങ്ങിയ പദാർത്ഥങ്ങളിൽ ഇഷ്ടപ്പെട്ടവ യ
യാതൊന്നോ അവയെ വേണ്ടപോലെ ദോഹനം ചെയ്യിച്ചു. ( കറന്നെടുത്തു).
🌺🌺🌺🌺🌺🌺
ശ്ലോകം :- 18 / 7
****************
ആത്മാനം യജതി മഖൈസ്ത്വയി ത്രിധാമ-
ന്നാരബ്ധേ ശതതമവാജിമേധയാഗേ
സ്പർദ്ധാലുഃ ശതമഖ ഏത്യ നീചവേഷോ
ഹൃത്വാƒശ്വം തവ തനയാത് പരാജിതോƒഭൂത്
അർത്ഥം :-
************
ബ്രഹ്മാവിഷ്ണുരുദ്രാത്മകമായ മൂന്നു മൂർത്ഥികളോടു കൂടിയ ഭഗവൻ! നിന്തിരുവടി യാഗങ്ങളെകൊണ്ടു തന്നെത്തന്നെ യജിച്ചുകൊണ്ടിരിക്കെ നൂറാമത്തെ അസ്വമേധയാഗം തുടങ്ങിയപ്പോൾ ദേവേന്ദ്രൻ അസൂയാലുവായി നീചവേഷം ധരിച്ചു വന്നിട്ടു യാഗശ്വത്തെ അപഹരിച്ചു നിന്തിരുവടിയുടെ പുത്രനില്നിന്നു പരാജിതനായി ഭവിച്ചു.
🌺🌺🌺🌺🌺🌺
ശ്ലോകം :- 18 / 8
*****************
ദേവേന്ദ്രം മുഹുരിതി വാജിനം ഹരന്തം
വഹ്നൗ തം മുനിവരമണ്ഡലേ ജുഹൂഷൗ
രുന്ധാനേ കമലഭവേ ക്രതോഃ സമാപ്തൗ
സാക്ഷാത്ത്വം മധുരിപുമൈക്ഷഥാഃ സ്വയം സ്വം
അർത്ഥം :-
************
മഹര്ഷിസ്രേഷ്ടന്മാർ ഇപ്രകാരം വീണ്ടും കുതിരയെ അപഹരിക്കുന്നവനായ ആ ദേവേന്ദ്രനെ അഗ്നിയിൽ ഹോമിക്കുവാൻ ഒരുങ്ങിയപ്പോൾ ബ്രഹ്മാവ് തടുക്കവേ
യാഗത്തിന്റെ അവസാനത്തിൽ നിൻ തിരുവടി സാത്മസ്വരൂപവാനാ
യിരിക്കുന്ന മധുവൈരിയെ തന്നത്താൻ ദർശിച്ചു .
🌺🌺🌺🌺🌺🌺
സ്ലോജം :- 18 / 9
*****************
തദ്ദത്തം വരമുപലഭ്യ ഭക്തിമേകാം
ഗംഗാന്തേ വിഹിതപദഃ കദാപി ദേവ
സത്രസ്ഥം മുനിനിവഹം ഹിതാനി ശംസ- ന്നൈക്ഷിഷ്ഠാഃ സനകമുഖാൻ മുനീൻ പുരസ്താത്
അർത്ഥം :-
************
ഹേ ഭഗവൻ! അദ്ദേഹത്താൽ നല്കപ്പെട്ടതായ ഏകാന്തഭക്തിയെ സാരമായി ലഭിച്ചു ഒരിക്കൽ
ഗംഗാതീരത്തു സ്ഥാനമുറപ്പിച്ചിരുന്ന നിൻ തിരുവടി യാഗത്തിനു സന്നിഹിതർ
ആയിരുന്നു മുനിവൃന്ദങ്ങളോട്
മങ്ങളമാസംസിച്ചു കൊണ്ടിരിക്കപ്പോൾ മുൻഭാഗത്തായി സനകാതികളായ മുനിമാരെ ദർശിച്ചു.
🌺🌺🌺🌺🌺🌺
ശ്ലോകം :- 18 / 10
******************
വിജ്ഞാനം സനകമുഖോദിതം ദധാനഃ
സ്വാത്മാനം സ്വയമഗമോ വനാന്തസേവീ തത്താദൃക്പൃഥുവപുരീശ സത്വരം മേ
രോഗൗഘം പ്രശമയ വാതഗേഹവാസിൻ
അർത്ഥം :-
************
സനകനാൽ ഉപദേശിക്കപ്പെട്ടവനായ വിജ്ഞാനത്തെ ധരിച്ചവനായി തപോവനത്തെ ആശ്രയിച്ചു നിനത്തിരുവടി തന്നെത്താൻ സ്വാത്മഭാവത്തെ പ്രാവിച്ചു
അല്ലയോ ..വാതൽയവാസിയായ ദേവ! അപ്രകാരമുള്ള
പൃഥുചക്രവർത്തിയുടെ രൂപത്തെ കൈകൊണ്ടു നിന്തിരുവടി എന്റെ രോഗസമൂഹങ്ങളെ
ശമിപ്പിക്കേണമേ.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീമദ് നാരായനേഹം വൃഥുചരിതവർണ്ണണം
എന്ന പതിനെട്ടാം അദ്ധ്യായം സമാപ്തം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ
വൃഥുചരിതവർണ്ണണം
ശ്ലോകം 1 മുതൽ 10 വരെ
ശ്ലോകം :- 18 / 1
******************
ജാതസ്യ ധ്രുവകുല ഏവ തുംഗകീർതേ-
രംഗസ്യ വ്യജനി സുതഃ സ വേനനാമാ തദ്ദോഷവ്യഥിതമതിഃ സ രാജവര്യ-
സ്ത്വത്പാദേ വിഹിതമനാ വനം ഗതോƒഭൂത്
അർത്ഥം :-
************
ധ്രുവന്റെ വംശത്തിൽ തന്നെ ജനിച്ചവനായ അതികീർത്തിമാനായ അംഗ മഹാരാജാവിന് വേനനെന്ന പേരായി ഒരു പുത്രൻ ജനിച്ചു. ആ രാജസ്രേഷ്ടൻ (അംഗൻ) ആ പുത്രന്റെ ദോഷം നിമിത്തം വ്യാകുലചിതനായി നിൻ തിരുവടിയുടെ കാലടികളിൽ സമർപ്പിക്കപ്പെട്ട മനസ്സോടു കൂടിയവനായിട്ടു വനത്തിലേക്ക് ചെന്നു.
🌺🌺🌺🌺🌺🌺
ശ്ലോകം :- 18 / 2
*****************
പാപോƒപി ക്ഷിതിതലപാലനായ വേനഃ പൗരാദ്യൈരുപനിഹിതഃ കഠോരവീര്യഃ
സർവേഭ്യോ നിജബലമേവ സംപ്രശംസൻ
ഭൂചക്രേ തവ യജനാന്യയം ന്യരൗത്സീത്
അർത്ഥം :-
************
അതിപരാക്രമസലിയായ വേനൻ പാപിയായിരുന്നിട്ടും
പൗരന്മാരാല്‍ രാജ്യത്തെ പരിപാലിക്കുന്നതിനായി സിംഹാസനത്തിൽ ഇരുത്തപ്പെട്ടു, എല്ലാവരോടും തന്റെ
ബലത്തെപറ്റിത്തന്നെ വളരെയേറെ പുകഴ്ത്തി പറഞ്ഞുകൊണ്ടു ബൂമണ്ഡലത്തിൽ ഇവാൻ നിന്തിരുവടിയുടെ യാഗകർമങ്ങളെ മുടക്കി.
🌺🌺🌺🌺🌺🌺
ശ്ലോകം :- 18 / 3
****************
സമ്പ്രാപ്തേ ഹിതകഥനായ താപസൗഘേ
മത്തോƒന്യോ ഭവനപതിർന കശ്ചനേതി ത്വന്നിന്ദാവചനപരോ മുനീശ്വരൈസ്തൈഃ
ശാപാഗ്നൗ ശലഭദശാമനായി വേനഃ
അർത്ഥം :-
*************
മഹാർഷിസംഗം ഹിതം ഉപദേശിപ്പാനായി വന്നുചേർന്ന സമയം ഞാനാല്ലാതെ വേറെ ഒരു ഈശ്വരനും ഇല്ല എന്നിങ്ങനെ അങ്ങയെ നിന്ദിച്ചു പരായുന്നതിൽ സമർത്ഥനായ വേനൻ ആ മ്യൂണിസ്രേഷ്ടന്മാരാൾ ശാപമാകുന്ന അഗ്നിയിൽ സലബത്തിന്റെ അവസ്ഥയെ (മരണത്തെ) പ്രാപിപ്പികട്ടെ.
🌺🌺🌺🌺🌺🌺
ശ്ലോകം :- 18 / 4
******************
തന്നാശാത്ഖലജനഭീരുകൈർമുനീന്ദ്രൈ-
സ്തന്മാത്രാ ചിരപരിരക്ഷിതേ തദംഗേ
ത്യക്താഘേ പരിമഥിതാദഥോരുദണ്ഡാത്
ദോർദണ്ഡേ പരിമഥിതേ ത്വമാവിരാസീഃ
അർത്ഥം :-
************
അതിൽപിന്നെ ആ വേനനു നാശംകൊണ്ടു ദുഷ്ടന്മാരിൽനിന്നും ഭയം വർധിച്ചവരായ മുനീശ്വരന്മാർ വേനൽ മാധാവിനാൽ വളരെ കാലമായി സൂക്ഷിച്ചു വെയ്ക്കപ്പെട്ടിരിക്കുന്ന വേനന്റെ ദേഹം ഊരുപ്രദേശം (തുട) മഥനം ചെയ്യപ്പെട്ടു പാപം നീക്കപ്പെടവേ കൈകൾ രണ്ടും മഥനം ചെയ്യപ്പെട്ടപ്പോൾ
നിന്തിരുവടി അവതരിചരുളി.
🌺🌺🌺🌺🌺🌺
ശ്ലോകം :- 18 5
****************
വിഖ്യാതഃ പൃഥുരിതി താപസോപദിഷ്ടൈഃ
സൂതാദ്യൈഃ പരിണുതഭാവിഭൂരിവീര്യഃ
വേനാർത്യാ കബലിതസമ്പദം ധരിത്രീം-
ആക്രാന്താം നിജധനുഷാ സമാമകാർഷീഃ
അർത്ഥം :-
*************
പൃഥു എന്നു പ്രസിദ്ധനായിത്തീർന്ന നിന്തിരുവടി മാമുനിമാരാൾ ഉപദേശിക്കപ്പെട്ട സുതൻ, മാഗധൻ മുതലായ സ്‌ത്തുപാഠകന്മാരാൾ പുകഴ്ത്തിപഠപ്പെട്ട ഒട്ടേറെ ഭാവി പരാക്രമങ്ങളോടു കപൊടിയവനായി വേനനിൽ നിന്നുണ്ടായ പീഡയാല്‍ മറച്ചുവയ്ക്ക പെട്ടിരുന്നു സംഭവത്തോടുകൂടിയവളും ആക്രമിക്കപ്പെട്ടവളുമായ ഭൂമിയെ ധനസ്സുകൊണ്ടു അനങ്കല (സമതല) യാക്കിത്തീർന്നു.
🌺🌺🌺🌺🌺🌺
ശ്ലോകം :- 18 / 6
****************
ഭൂയസ്താം നിജകുലമുഖ്യവത്സയുക്തൈർ
ദേവാദ്യൈഃ സമുചിതചാരുഭാജനേഷു അന്നാദീന്യഭിലഷിതാനി യാനി താനി
സ്വച്ഛന്ദം സുരഭിതനൂമദൂദുഹസ്ത്വം
അർത്ഥം :-
************
പിന്നീട് നിന്തിരുവടി കാമധേനുവിന്റെ രൂപം ധരിച്ചിരുന്നവളായ ആ ഭൂമിയെ തന്റെ കുലതിലെ പ്രധാനികൾ തന്നെയായ കിടാവുകളോടുകൂടിയ ദേവന്മാർ മുതലായവരെകൊണ്ടും അവരവരുടെ
യോഗ്യതയ്ക്കനുസരിച്ചു മനോഹരമായ പാത്രങ്ങളിൽ അന്നം തുടങ്ങിയ പദാർത്ഥങ്ങളിൽ ഇഷ്ടപ്പെട്ടവ യ
യാതൊന്നോ അവയെ വേണ്ടപോലെ ദോഹനം ചെയ്യിച്ചു. ( കറന്നെടുത്തു).
🌺🌺🌺🌺🌺🌺
ശ്ലോകം :- 18 / 7
****************
ആത്മാനം യജതി മഖൈസ്ത്വയി ത്രിധാമ-
ന്നാരബ്ധേ ശതതമവാജിമേധയാഗേ
സ്പർദ്ധാലുഃ ശതമഖ ഏത്യ നീചവേഷോ
ഹൃത്വാƒശ്വം തവ തനയാത് പരാജിതോƒഭൂത്
അർത്ഥം :-
************
ബ്രഹ്മാവിഷ്ണുരുദ്രാത്മകമായ മൂന്നു മൂർത്ഥികളോടു കൂടിയ ഭഗവൻ! നിന്തിരുവടി യാഗങ്ങളെകൊണ്ടു തന്നെത്തന്നെ യജിച്ചുകൊണ്ടിരിക്കെ നൂറാമത്തെ അസ്വമേധയാഗം തുടങ്ങിയപ്പോൾ ദേവേന്ദ്രൻ അസൂയാലുവായി നീചവേഷം ധരിച്ചു വന്നിട്ടു യാഗശ്വത്തെ അപഹരിച്ചു നിന്തിരുവടിയുടെ പുത്രനില്നിന്നു പരാജിതനായി ഭവിച്ചു.
🌺🌺🌺🌺🌺🌺
ശ്ലോകം :- 18 / 8
*****************
ദേവേന്ദ്രം മുഹുരിതി വാജിനം ഹരന്തം
വഹ്നൗ തം മുനിവരമണ്ഡലേ ജുഹൂഷൗ
രുന്ധാനേ കമലഭവേ ക്രതോഃ സമാപ്തൗ
സാക്ഷാത്ത്വം മധുരിപുമൈക്ഷഥാഃ സ്വയം സ്വം
അർത്ഥം :-
************
മഹര്ഷിസ്രേഷ്ടന്മാർ ഇപ്രകാരം വീണ്ടും കുതിരയെ അപഹരിക്കുന്നവനായ ആ ദേവേന്ദ്രനെ അഗ്നിയിൽ ഹോമിക്കുവാൻ ഒരുങ്ങിയപ്പോൾ ബ്രഹ്മാവ് തടുക്കവേ
യാഗത്തിന്റെ അവസാനത്തിൽ നിൻ തിരുവടി സാത്മസ്വരൂപവാനാ
യിരിക്കുന്ന മധുവൈരിയെ തന്നത്താൻ ദർശിച്ചു .
🌺🌺🌺🌺🌺🌺
സ്ലോജം :- 18 / 9
*****************
തദ്ദത്തം വരമുപലഭ്യ ഭക്തിമേകാം
ഗംഗാന്തേ വിഹിതപദഃ കദാപി ദേവ
സത്രസ്ഥം മുനിനിവഹം ഹിതാനി ശംസ- ന്നൈക്ഷിഷ്ഠാഃ സനകമുഖാൻ മുനീൻ പുരസ്താത്
അർത്ഥം :-
************
ഹേ ഭഗവൻ! അദ്ദേഹത്താൽ നല്കപ്പെട്ടതായ ഏകാന്തഭക്തിയെ സാരമായി ലഭിച്ചു ഒരിക്കൽ
ഗംഗാതീരത്തു സ്ഥാനമുറപ്പിച്ചിരുന്ന നിൻ തിരുവടി യാഗത്തിനു സന്നിഹിതർ
ആയിരുന്നു മുനിവൃന്ദങ്ങളോട്
മങ്ങളമാസംസിച്ചു കൊണ്ടിരിക്കപ്പോൾ മുൻഭാഗത്തായി സനകാതികളായ മുനിമാരെ ദർശിച്ചു.
🌺🌺🌺🌺🌺🌺
ശ്ലോകം :- 18 / 10
******************
വിജ്ഞാനം സനകമുഖോദിതം ദധാനഃ
സ്വാത്മാനം സ്വയമഗമോ വനാന്തസേവീ തത്താദൃക്പൃഥുവപുരീശ സത്വരം മേ
രോഗൗഘം പ്രശമയ വാതഗേഹവാസിൻ
അർത്ഥം :-
************
സനകനാൽ ഉപദേശിക്കപ്പെട്ടവനായ വിജ്ഞാനത്തെ ധരിച്ചവനായി തപോവനത്തെ ആശ്രയിച്ചു നിനത്തിരുവടി തന്നെത്താൻ സ്വാത്മഭാവത്തെ പ്രാവിച്ചു
അല്ലയോ ..വാതൽയവാസിയായ ദേവ! അപ്രകാരമുള്ള
പൃഥുചക്രവർത്തിയുടെ രൂപത്തെ കൈകൊണ്ടു നിന്തിരുവടി എന്റെ രോഗസമൂഹങ്ങളെ
ശമിപ്പിക്കേണമേ.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീമദ് നാരായനേഹം വൃഥുചരിതവർണ്ണണം
എന്ന പതിനെട്ടാം അദ്ധ്യായം സമാപ്തം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ
No comments:
Post a Comment