നാഗബന്ധനം:
ശ്രീപദ്മനാഭസ്വാമിയുടെ നിലവറയിലെ ഇനിയും നിർവചിക്കാനാവാത്ത മഹാത്ഭുതം
അത്ഭുതമായി നിലകൊള്ളുന്ന ശ്രീപദ്മനാഭൻറെ സ്വന്തം ബി നിലവറയെ പറ്റി വിദേശ മാധ്യമങ്ങൾ ആവർത്തിച്ചു എഴുതുന്നുണ്ട് .നാഗബന്ധനം എന്ന വാക്കുപോലും കേൾക്കുന്നത് ഇപ്പോഴാണ് .ശബ്ദ വീചികൾ കൊണ്ട് പൂട്ട് അടക്കുകയും തുറക്കുകയും ചെയ്യുക .അതിനായി "നവ സ്വരങ്ങൾ "കൊണ്ടുള്ള പാസ് വേർഡ് .അതാണ് നാഗ ബന്ധനം ( Snake binding spell ) .പതിനാറാം നൂറ്റാണ്ടിൽ മാർത്താണ്ഡ വർമ്മയുടെ കാലത്തു ഒരു സിദ്ധ പുരുഷൻ ഉണ്ടാക്കിയ പാസ് വേർഡ് .അതാർക്കും അറിയില്ല .ഇനി ആവർത്തിക്കാനുള്ള സംവിധാനവും ഇല്ല .
നാഗബന്ധനത്തെ കുറി ച്ചു പറയുന്നതിങ്ങനെ .ഒരു പ്രത്യേക വ്യക്തിയുടെ പ്രത്യേക രീതിയിൽ ഉള്ള ശബ്ദം പൂട്ടിന് ഉള്ളിലേക്ക് ചെല്ലുമ്പോൾ അതിലെ ഒരു നേർത്ത ലോഹ തകിട് പ്രത്യേക രീതിയിൽ ചലിക്കും .ഈ ചലനം തൊട്ടടുത്ത ലോഹ സംവിധാനത്തെ ചലിപ്പിച്ചു പൂട്ട് അടയുകയും തുറക്കുകയും ചെയ്യും .മറ്റൊരാളുടെ ശബ്ദം ചെന്നാൽ അത് മറു വശത്തുകൂടെ പുറത്തു പോവും .പൂട്ടിന് അനക്കവും ഉണ്ടാവില്ല . കൂടാതെ പാമ്പുകൾ ആക്രമിക്കും എന്ന് വിവരണം .
എന്തായാലും നാഗബന്ധനം നടത്തിയ സിദ്ധനോ അത് കണ്ട മറ്റുള്ളവരോ ഇന്നില്ല .രേഖകളും ഇല്ല .ആകെ കൂടി ഉള്ളത് 1908 ലും 1931 ലും നിലവറ തുറക്കാൻ ശ്രമിച്ച സംഭവത്തെ കുറിച്ച് 1931 ൽ തിരുവിതാംകൂറിന്റെ ചരിത്രം പഠിക്കാൻ വന്ന ബ്രിടീഷ് ഗവേഷക Hatch എഴുതി Oxford books പ്രസിദ്ധീകരിച്ച ബുക്കിലെ വരികൾ ആണ്. Travancore: A Guide Book for the Visitor എന്ന തൻറെ പുസ്തകത്തിൽ Hatch ഇങ്ങിനെ എഴുതി .ബി നിലവറ തുറക്കാൻ ശ്രമിച്ചതിനെ കുറിച്ച് ."They tried to open the cobra gates of the temple but failed so,but were faced by millions of cobras and snakes of shrimp variety .They were chased for life".
ആ വരികൾ വിവരിക്കാൻ ഇന്നാരുമില്ല .അതുകൊണ്ട് അതൊരു Mystery ആയി നിൽക്കുന്നു .ഏതെങ്കിലും രീതിയിൽ നിലവറ തുറക്കുമ്പോൾ മാത്രം മറ നീക്കുന്ന അത്ഭുതം .
താക്കോൽ ഉണ്ടെങ്കിലും ആ പൂട്ട് എങ്ങിനെ തുറക്കും .നവസ്വര ബന്ധനം ആര് ആവർത്തിക്കും . ഒക്കെ അത്ഭുതമായി നിലകൊള്ളുന്നു . അവിടത്തെ നിധി അങ്ങിനെതന്നെയുണ്ട് .തിരുവിതാംകൂറുകാർ എന്തെങ്കിലും കാരണം കൊണ്ട് പട്ടിണിയിൽ ആയാൽ അന്നം കൊടുക്കാൻ സൂക്ഷിച്ച നിധി .
തിരുവനന്തപുരത്തുകാരുടെ സ്വകാര്യ അഭിമാനം ആണ് ശ്രീപത്മനാഭൻ .
പഴമക്കാരുടെ സുഹൃത്തും സംരക്ഷകനും .എന്തെങ്കിലും പ്രശ്‍നം വന്നാൽ പഴമക്കാർ പറയും "പത്മനാഭൻ അവിടുണ്ടല്ലോ ".ചിലർ തിരുവനന്തപുരം ഭാഷയിലും പറയും .അടുത്ത സുഹൃത്തെന്ന പോലെ ."പപ്പനാവൻ നോക്കിക്കോളും ".
2004 ൽ സുനാമി തിരകൾ കുളച്ചലും കന്യാകുമാരിയുടെ തീരവും തകർത്തു വിഴിഞ്ഞവും ശംഖും മുഖവും തൊടാതെ തിരുവനന്തപുരം കറങ്ങി അങ്ങ് കരുനാഗ പള്ളിയിലും ആലപ്പുഴയിലും നാശം വിതച്ചപ്പോൾ ഒരു 80 കാരൻ പറഞ്ഞ വാക്കുകളാണ് മുകളിൽ കൊടുത്തത് .ആത്മ വിശ്വാസത്തിന്റെ ശബ്ദം .സുപ്രീം
കോടതിയുടെ ഉത്തരവിനും തുറക്കാനാവത്തതാണ്.
🌺🌺🌺🌺🌺🌺🌺🌺🌺
നവസ്വരങ്ങള്‍ കൊണ്ട് പൂട്ടിയ സംഗീതപൂട്ട്
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തില്‍ ഏറെ പ്രത്യേകതകളുണ്ട്. അതീവ ഗൗരവവും സൂക്ഷ്മതയും ഇതില്‍ പുലര്‍ത്തി. ഏറ്റവും ശ്രദ്ധേയമാണ് ബി നിലവറയുടെ നിര്‍മ്മാണം.
അതില്‍ ആദ്യ വാതില്‍ കടന്നാല്‍ പിന്നെ ഉരുക്ക് വാതിലാണുള്ളത്. ഏറെ ബലമുള്ള ഉരുക്ക് ഉപയോഗിച്ചാണ് ഇതുണ്ടാക്കിയിരിക്കുന്നത്. ആര്‍ക്കും പൊളിക്കാനാവരുതെന്നതായിരുന്നു ലക്ഷ്യം. ഇതിന് പൂട്ടുമുണ്ട്.
പൂട്ട് തുറന്നാല്‍ അകത്ത് കയറാം. എന്നാല്‍ ഈ പൂട്ട് തുറക്കാന്‍ ഇന്ന് ആര്‍ക്കും അറിയില്ലെന്നാണ് രാജകുടുംബത്തില്‍ നിന്ന് ലഭിക്കുന്ന സൂചന.
പൂട്ടു തുറക്കാനുള്ള താക്കോല്‍ രാജകുടുംബത്തിലുണ്ട്. എന്നാല്‍ നവസ്വരങ്ങളുടെ പാസ് വേര്‍ഡ് ഉപയോഗിച്ചാണ് വാതില്‍ പൂട്ടിയിരിക്കുന്നത്. ഇത് തുറക്കണമെങ്കില്‍ പൂട്ടുമ്ബോള്‍ ഉപയോഗിച്ച ഒന്‍പത് വാദ്യങ്ങളും അതേ സ്വരവും അനിവാര്യമാണ്.
ഇതിനെ കുറിച്ച് ആര്‍ക്കും അറിയില്ല. ഇതു സംബന്ധിച്ച താളിയോലകള്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ ഇവ നഷ്ടമാവുകയും ചെയ്തു. അതുകൊണ്ട് തന്നെ സുപ്രീംകോടതി പൂട്ട് തുറക്കാന്‍ പറഞ്ഞാലും ആരെ കൊണ്ടും അത് സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.
ഉരുക്ക് വാതില്‍ സ്ഫോടനത്തിലൂടെ മാത്രമേ തകര്‍ത്ത് അകത്ത് കയറാന്‍ പറ്റൂവെന്നതാണ് സാഹചര്യം. ഇതോടെ ബി നിലവറ പരിശോധനയില്‍ അനിശ്ചിതത്വം ഏറുകയാണ്.
സ്ഫോടനം നടത്തുകയെന്നത് പ്രായോഗികമല്ല. അത് ക്ഷേത്രത്തെ എത്തരത്തില്‍ ബാധിക്കുമെന്ന് ആര്‍ക്കും അറിയില്ല. ശ്രീകോവിലിനോട് ചേര്‍ന്നാണ് ഈ നിലവറയുമുള്ളത്.
ഇത് വലിയ പ്രശ്നങ്ങള്‍ക്കും ഇടനല്‍കും. സ്ഫോടനത്തില്‍ വന്‍ ഭാരമുള്ള ഉരുക്ക് വാതില്‍ തകര്‍ന്ന് വീഴുന്നതും പ്രശ്നങ്ങളുണ്ടാക്കാന്‍ പോന്നതാണ്. ഈ സാഹചര്യത്തില്‍ ഉരുക്ക് വാതില്‍ മുറിച്ചെടുക്കാനുള്ള കട്ടര്‍ കൊണ്ടു വരികെയാണ് ഏക പോംഴി. ഇത് കേരളത്തില്‍ ഇപ്പോള്‍ എവിടേയും ഇല്ല.
പ്രത്യേക ഇടപെടലിലൂടെ ഡല്‍ഹിയില്‍ നിന്ന് ഇതുകൊണ്ടു വന്ന് ക്ഷേത്രത്തിനുള്ളിലെ വാതില്‍ പൊളിക്കുക പ്രായോഗികമാണോ എന്ന സംശയവും സജീവമാണ്.
രണ്ടു ലക്ഷം കോടിയിലധികം മൂല്യം വരുന്ന നിധിശേഖരമുള്ളതിനാല്‍ കനത്ത സുരക്ഷയാണ് ശ്രീപദ്മനാഭക്ഷേത്രത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യാതിര്‍ത്തിയായ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതിചെയ്യുന്നതിനാല്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണിത്. അതിനാല്‍ തന്നെ കേന്ദ്രത്തിന്റെ മേല്‍നോട്ടവും ക്ഷേത്രത്തിനുണ്ട്. എന്നാല്‍ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബിനിലവറ തുറന്നാല്‍ തിരുവനന്തപുരം ജില്ല പൂര്‍ണമായും വെള്ളത്തിലാകുമെന്ന് ചരിത്ര രേഖ സൂചിപ്പിക്കുന്നുവെന്ന് പറയുന്ന വാദങ്ങള്‍ ഉയരുന്നതോടെ ആളുകള്‍ രണ്ടു തട്ടിലായിരിക്കുകയാണ്.
ബി നിലവറയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകള്‍ ഇങ്ങനെ
തിരുവതാംകൂര്‍ രാജകുടുംബവുമായി ബന്ധപ്പെട്ട ചരിത്ര രേഖകളിലാണ് ഇതു സംബന്ധിച്ചു പരാമര്‍ശമുള്ളതെന്ന് പറയപ്പെടുന്നു.
ഈ രേഖകള്‍ കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ബഞ്ചിനു മുന്നില്‍ സമര്‍പ്പിക്കുന്നതിനാണ് രാജ കുടുംബാംഗങ്ങള്‍ ഒരുങ്ങുന്നത്. മുമ്ബ് ഒരു തവണ നിലവറ തുറക്കാന്‍ ശ്രമം നടത്തിയപ്പോള്‍, തിരുവനന്തപുരം നഗരം ആറു മാസത്തോളം വെള്ളത്തിലായിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. ബി നിലവറയിലെ ഒരു അറ തുറക്കുന്നത് ശംഖുമുഖം കടപ്പുറത്തേയ്ക്കാണെന്നാണ് രേഖകളില്‍ കാണുന്നത്.
ബി നിലവറയുടെ പ്രധാന വാതില്‍ തുറക്കുന്നതിനൊപ്പം ശംഖുമുഖം കടപ്പുറത്തെ മറ്റൊരു വാതിലും തുറക്കപ്പെടുമെന്നാണ് രേഖകളില്‍ കാണുന്നത്. ഈ വാതിലിലൂടെ കടല്‍ വെള്ളം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനുള്ളിലേയ്ക്കു കടന്നു വരും.
ഇതു മാത്രമല്ല തിരുവനന്തപുരം നഗരത്തിലെ കനാലുകളെയും കുളങ്ങളെയും പരസ്പരം ബന്ധിക്കുന്ന വാതിലുകള്‍ കൂടിയുണ്ട്. ബി നിലവറയുടെ പ്രധാന വാതില്‍ തുറന്നാല്‍ ഉടന്‍ തന്നെ ഈ കനാലുകളുടെയും കുളങ്ങളുടെയും വാതിലുകളും ക്രമേണ തുറക്കപ്പെടും.കടല്‍ വെള്ളം കുതിച്ചെത്തി ഈ കുളങ്ങളും കനാലുകളും നിറയും. ഇതോടെ തിരുവനന്തപുരം നഗരം തന്നെ വെള്ളത്തില്‍ മുങ്ങുമെന്നാണ് രേഖകളില്‍ നിന്നു വ്യക്തമാക്കുന്നത്. ഇത് ഒഴിവാക്കാനാണ് ഇപ്പോള്‍ രാജകുടുംബം ബി നിലവറ തുറക്കരുതെന്നു വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്.
രാജഭരണ കാലത്ത് സ്വര്‍ണവും നിധിയും സൂക്ഷിച്ചിരുന്നത് ഈ ബി നിലവറയിലായിരുന്നു.
ഈ നിലവറയുടെ വാതില്‍ നേരിട്ടു തുറന്നാല്‍ അപകടമുണ്ടാകുന്ന തരത്തിലാണ് നിര്‍മ്മിച്ചിരുന്നത്. മറ്റു നിലവറകളില്‍ നിന്നു ബി നിലവറയില്‍ സ്വര്‍ണം നിക്ഷേപിക്കുന്നതിനു പ്രത്യേക അറകളുണ്ടായിരുന്നു. രാജകൊട്ടാരത്തില്‍ നിന്നു ബി നിലവറയ്ക്കുള്ളില്‍ പ്രവേശിക്കുന്നതിനു പ്രത്യേക വഴിയുണ്ടായിരുന്നതായും ചരിത്ര രേഖകളിലുണ്ട്. തിരുവതാകൂറിനു നേരെ ഏതെങ്കിലും രീതിയിലുള്ള ആക്രമണമുണ്ടായാല്‍ സ്വത്ത് വഹകള്‍ സംരക്ഷിക്കാന്‍ സാധിക്കുന്ന രീതിയിലാണ് നിലവറകളെല്ലാം തയ്യാറാക്കിയിരിക്കുന്നത്.
നിലവറയുടെ താക്കോല്‍ രഹസ്യം അറിയാത്ത സൈന്യം തിരുവതാംകൂറിനെ ആക്രമിച്ചു സ്വര്‍ണം കവരാന്‍ ശ്രമിച്ചാല്‍ സൈന്യം അടക്കം കടലില്‍ ചെല്ലുന്ന രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം.
അതുകൊണ്ടു തന്നെ ബി നിലവറ തുറന്നാല്‍ കേരളത്തിനു തന്നെ നാശമുണ്ടാകുമെന്നാണ് തിരുവതാംകൂര്‍ രാജ വംശം ഇപ്പോള്‍ പറയുന്നത്. അതുകൊണ്ടാണ് നിലവറ തുറക്കുന്നതിനെതിരെ രാജ വംശം തടസം നില്‍ക്കുന്നതും. എന്നാല്‍ ക്ഷേത്രത്തില്‍ നിന്ന് കടലിനടിയിലേക്ക് രഹസ്യ തുരങ്കമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ഭൗമശാസ്ത്രജ്ഞര്‍ പഠനം നടത്തിയെങ്കിലും ഇങ്ങനെയൊരു തുരങ്കം ഉണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ കൃത്യമായൊരു നിഗമനത്തിലെത്താന്‍ അവര്‍ക്കായിരുന്നില്ല.... വിശ്വാസികളുടെ വിശ്വാസം ഒരുഭാഗത്ത്.... രാജകുടുംബത്തോടും, ഹൈന്ദവ ക്ഷേത്രങ്ങളോടും ശത്രുതാ മനോഭാവം വച്ചുപുലർത്തുന്ന അല്പജ്ഞാനികളായ രാഷ്ട്രീയ നപുംസകങ്ങളുടെ അഹങ്കാരമോ എന്തായാലും ശ്രീ പദ്മനാഭന്റെ സ്വത്തിൽ എന്ന് മുതൽ കടന്ന് കയറി കൈയേറാം എന്ന ചിന്ത ഉടലെടുത്തു അന്ന് മുതൽ കേരളത്തിൽ ഉണ്ടായ പല പ്രകൃതി ക്ഷോഭങ്ങളും എന്തൊക്കെയോ നമ്മെ ഓർമ്മിപ്പിക്കാൻ ശ്രമിക്കുകയാണോ....? വായിക്കുന്നവർക്ക് എങ്ങിനെ വേണമെങ്കിലും അപഗ്രധിക്കാം... വേണമെങ്കിൽ ഇൻഡോനേഷ്യയിലെ സുനാമി വന്നത് ഇതിനാലാണോ...? അമേരിക്കയിൽ ചുഴലിക്കാറ്റ് നാശം വിടച്ചത് എന്തുകൊണ്ടാണ് എന്നൊക്കെ മറു ചോദ്യം ചോദിച്ച് എന്നെ തെറിവിളിക്കാം, വിവരമില്ലാത്ത അന്ധവിശ്വാസി എന്ന് വിളിക്കാം..... പക്ഷെ ഒന്നോർക്കുക കേരളത്തിൽ ഇപ്പോഴുണ്ടായത് വെറുമൊരു മുന്നറിയിപ്പായി കണക്കാക്കി ഇതിലും പതിന്മടങ്ങു പ്രഹരശേഷിയുള്ള പ്രകൃതിയുടെ താണ്ഡവത്തിനായി എല്ലാ മുന്കരുതലോടെയും കാത്തിരിക്കാം..... അവകാശവാദങ്ങളേതുമില്ലാതെ.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീപദ്മനാഭസ്വാമിയുടെ നിലവറയിലെ ഇനിയും നിർവചിക്കാനാവാത്ത മഹാത്ഭുതം
അത്ഭുതമായി നിലകൊള്ളുന്ന ശ്രീപദ്മനാഭൻറെ സ്വന്തം ബി നിലവറയെ പറ്റി വിദേശ മാധ്യമങ്ങൾ ആവർത്തിച്ചു എഴുതുന്നുണ്ട് .നാഗബന്ധനം എന്ന വാക്കുപോലും കേൾക്കുന്നത് ഇപ്പോഴാണ് .ശബ്ദ വീചികൾ കൊണ്ട് പൂട്ട് അടക്കുകയും തുറക്കുകയും ചെയ്യുക .അതിനായി "നവ സ്വരങ്ങൾ "കൊണ്ടുള്ള പാസ് വേർഡ് .അതാണ് നാഗ ബന്ധനം ( Snake binding spell ) .പതിനാറാം നൂറ്റാണ്ടിൽ മാർത്താണ്ഡ വർമ്മയുടെ കാലത്തു ഒരു സിദ്ധ പുരുഷൻ ഉണ്ടാക്കിയ പാസ് വേർഡ് .അതാർക്കും അറിയില്ല .ഇനി ആവർത്തിക്കാനുള്ള സംവിധാനവും ഇല്ല .
നാഗബന്ധനത്തെ കുറി ച്ചു പറയുന്നതിങ്ങനെ .ഒരു പ്രത്യേക വ്യക്തിയുടെ പ്രത്യേക രീതിയിൽ ഉള്ള ശബ്ദം പൂട്ടിന് ഉള്ളിലേക്ക് ചെല്ലുമ്പോൾ അതിലെ ഒരു നേർത്ത ലോഹ തകിട് പ്രത്യേക രീതിയിൽ ചലിക്കും .ഈ ചലനം തൊട്ടടുത്ത ലോഹ സംവിധാനത്തെ ചലിപ്പിച്ചു പൂട്ട് അടയുകയും തുറക്കുകയും ചെയ്യും .മറ്റൊരാളുടെ ശബ്ദം ചെന്നാൽ അത് മറു വശത്തുകൂടെ പുറത്തു പോവും .പൂട്ടിന് അനക്കവും ഉണ്ടാവില്ല . കൂടാതെ പാമ്പുകൾ ആക്രമിക്കും എന്ന് വിവരണം .
എന്തായാലും നാഗബന്ധനം നടത്തിയ സിദ്ധനോ അത് കണ്ട മറ്റുള്ളവരോ ഇന്നില്ല .രേഖകളും ഇല്ല .ആകെ കൂടി ഉള്ളത് 1908 ലും 1931 ലും നിലവറ തുറക്കാൻ ശ്രമിച്ച സംഭവത്തെ കുറിച്ച് 1931 ൽ തിരുവിതാംകൂറിന്റെ ചരിത്രം പഠിക്കാൻ വന്ന ബ്രിടീഷ് ഗവേഷക Hatch എഴുതി Oxford books പ്രസിദ്ധീകരിച്ച ബുക്കിലെ വരികൾ ആണ്. Travancore: A Guide Book for the Visitor എന്ന തൻറെ പുസ്തകത്തിൽ Hatch ഇങ്ങിനെ എഴുതി .ബി നിലവറ തുറക്കാൻ ശ്രമിച്ചതിനെ കുറിച്ച് ."They tried to open the cobra gates of the temple but failed so,but were faced by millions of cobras and snakes of shrimp variety .They were chased for life".
ആ വരികൾ വിവരിക്കാൻ ഇന്നാരുമില്ല .അതുകൊണ്ട് അതൊരു Mystery ആയി നിൽക്കുന്നു .ഏതെങ്കിലും രീതിയിൽ നിലവറ തുറക്കുമ്പോൾ മാത്രം മറ നീക്കുന്ന അത്ഭുതം .
താക്കോൽ ഉണ്ടെങ്കിലും ആ പൂട്ട് എങ്ങിനെ തുറക്കും .നവസ്വര ബന്ധനം ആര് ആവർത്തിക്കും . ഒക്കെ അത്ഭുതമായി നിലകൊള്ളുന്നു . അവിടത്തെ നിധി അങ്ങിനെതന്നെയുണ്ട് .തിരുവിതാംകൂറുകാർ എന്തെങ്കിലും കാരണം കൊണ്ട് പട്ടിണിയിൽ ആയാൽ അന്നം കൊടുക്കാൻ സൂക്ഷിച്ച നിധി .
തിരുവനന്തപുരത്തുകാരുടെ സ്വകാര്യ അഭിമാനം ആണ് ശ്രീപത്മനാഭൻ .
പഴമക്കാരുടെ സുഹൃത്തും സംരക്ഷകനും .എന്തെങ്കിലും പ്രശ്‍നം വന്നാൽ പഴമക്കാർ പറയും "പത്മനാഭൻ അവിടുണ്ടല്ലോ ".ചിലർ തിരുവനന്തപുരം ഭാഷയിലും പറയും .അടുത്ത സുഹൃത്തെന്ന പോലെ ."പപ്പനാവൻ നോക്കിക്കോളും ".
2004 ൽ സുനാമി തിരകൾ കുളച്ചലും കന്യാകുമാരിയുടെ തീരവും തകർത്തു വിഴിഞ്ഞവും ശംഖും മുഖവും തൊടാതെ തിരുവനന്തപുരം കറങ്ങി അങ്ങ് കരുനാഗ പള്ളിയിലും ആലപ്പുഴയിലും നാശം വിതച്ചപ്പോൾ ഒരു 80 കാരൻ പറഞ്ഞ വാക്കുകളാണ് മുകളിൽ കൊടുത്തത് .ആത്മ വിശ്വാസത്തിന്റെ ശബ്ദം .സുപ്രീം
കോടതിയുടെ ഉത്തരവിനും തുറക്കാനാവത്തതാണ്.
🌺🌺🌺🌺🌺🌺🌺🌺🌺
നവസ്വരങ്ങള്‍ കൊണ്ട് പൂട്ടിയ സംഗീതപൂട്ട്
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തില്‍ ഏറെ പ്രത്യേകതകളുണ്ട്. അതീവ ഗൗരവവും സൂക്ഷ്മതയും ഇതില്‍ പുലര്‍ത്തി. ഏറ്റവും ശ്രദ്ധേയമാണ് ബി നിലവറയുടെ നിര്‍മ്മാണം.
അതില്‍ ആദ്യ വാതില്‍ കടന്നാല്‍ പിന്നെ ഉരുക്ക് വാതിലാണുള്ളത്. ഏറെ ബലമുള്ള ഉരുക്ക് ഉപയോഗിച്ചാണ് ഇതുണ്ടാക്കിയിരിക്കുന്നത്. ആര്‍ക്കും പൊളിക്കാനാവരുതെന്നതായിരുന്നു ലക്ഷ്യം. ഇതിന് പൂട്ടുമുണ്ട്.
പൂട്ട് തുറന്നാല്‍ അകത്ത് കയറാം. എന്നാല്‍ ഈ പൂട്ട് തുറക്കാന്‍ ഇന്ന് ആര്‍ക്കും അറിയില്ലെന്നാണ് രാജകുടുംബത്തില്‍ നിന്ന് ലഭിക്കുന്ന സൂചന.
പൂട്ടു തുറക്കാനുള്ള താക്കോല്‍ രാജകുടുംബത്തിലുണ്ട്. എന്നാല്‍ നവസ്വരങ്ങളുടെ പാസ് വേര്‍ഡ് ഉപയോഗിച്ചാണ് വാതില്‍ പൂട്ടിയിരിക്കുന്നത്. ഇത് തുറക്കണമെങ്കില്‍ പൂട്ടുമ്ബോള്‍ ഉപയോഗിച്ച ഒന്‍പത് വാദ്യങ്ങളും അതേ സ്വരവും അനിവാര്യമാണ്.
ഇതിനെ കുറിച്ച് ആര്‍ക്കും അറിയില്ല. ഇതു സംബന്ധിച്ച താളിയോലകള്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ ഇവ നഷ്ടമാവുകയും ചെയ്തു. അതുകൊണ്ട് തന്നെ സുപ്രീംകോടതി പൂട്ട് തുറക്കാന്‍ പറഞ്ഞാലും ആരെ കൊണ്ടും അത് സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.
ഉരുക്ക് വാതില്‍ സ്ഫോടനത്തിലൂടെ മാത്രമേ തകര്‍ത്ത് അകത്ത് കയറാന്‍ പറ്റൂവെന്നതാണ് സാഹചര്യം. ഇതോടെ ബി നിലവറ പരിശോധനയില്‍ അനിശ്ചിതത്വം ഏറുകയാണ്.
സ്ഫോടനം നടത്തുകയെന്നത് പ്രായോഗികമല്ല. അത് ക്ഷേത്രത്തെ എത്തരത്തില്‍ ബാധിക്കുമെന്ന് ആര്‍ക്കും അറിയില്ല. ശ്രീകോവിലിനോട് ചേര്‍ന്നാണ് ഈ നിലവറയുമുള്ളത്.
ഇത് വലിയ പ്രശ്നങ്ങള്‍ക്കും ഇടനല്‍കും. സ്ഫോടനത്തില്‍ വന്‍ ഭാരമുള്ള ഉരുക്ക് വാതില്‍ തകര്‍ന്ന് വീഴുന്നതും പ്രശ്നങ്ങളുണ്ടാക്കാന്‍ പോന്നതാണ്. ഈ സാഹചര്യത്തില്‍ ഉരുക്ക് വാതില്‍ മുറിച്ചെടുക്കാനുള്ള കട്ടര്‍ കൊണ്ടു വരികെയാണ് ഏക പോംഴി. ഇത് കേരളത്തില്‍ ഇപ്പോള്‍ എവിടേയും ഇല്ല.
പ്രത്യേക ഇടപെടലിലൂടെ ഡല്‍ഹിയില്‍ നിന്ന് ഇതുകൊണ്ടു വന്ന് ക്ഷേത്രത്തിനുള്ളിലെ വാതില്‍ പൊളിക്കുക പ്രായോഗികമാണോ എന്ന സംശയവും സജീവമാണ്.
രണ്ടു ലക്ഷം കോടിയിലധികം മൂല്യം വരുന്ന നിധിശേഖരമുള്ളതിനാല്‍ കനത്ത സുരക്ഷയാണ് ശ്രീപദ്മനാഭക്ഷേത്രത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യാതിര്‍ത്തിയായ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതിചെയ്യുന്നതിനാല്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണിത്. അതിനാല്‍ തന്നെ കേന്ദ്രത്തിന്റെ മേല്‍നോട്ടവും ക്ഷേത്രത്തിനുണ്ട്. എന്നാല്‍ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബിനിലവറ തുറന്നാല്‍ തിരുവനന്തപുരം ജില്ല പൂര്‍ണമായും വെള്ളത്തിലാകുമെന്ന് ചരിത്ര രേഖ സൂചിപ്പിക്കുന്നുവെന്ന് പറയുന്ന വാദങ്ങള്‍ ഉയരുന്നതോടെ ആളുകള്‍ രണ്ടു തട്ടിലായിരിക്കുകയാണ്.
ബി നിലവറയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകള്‍ ഇങ്ങനെ
തിരുവതാംകൂര്‍ രാജകുടുംബവുമായി ബന്ധപ്പെട്ട ചരിത്ര രേഖകളിലാണ് ഇതു സംബന്ധിച്ചു പരാമര്‍ശമുള്ളതെന്ന് പറയപ്പെടുന്നു.
ഈ രേഖകള്‍ കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ബഞ്ചിനു മുന്നില്‍ സമര്‍പ്പിക്കുന്നതിനാണ് രാജ കുടുംബാംഗങ്ങള്‍ ഒരുങ്ങുന്നത്. മുമ്ബ് ഒരു തവണ നിലവറ തുറക്കാന്‍ ശ്രമം നടത്തിയപ്പോള്‍, തിരുവനന്തപുരം നഗരം ആറു മാസത്തോളം വെള്ളത്തിലായിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. ബി നിലവറയിലെ ഒരു അറ തുറക്കുന്നത് ശംഖുമുഖം കടപ്പുറത്തേയ്ക്കാണെന്നാണ് രേഖകളില്‍ കാണുന്നത്.
ബി നിലവറയുടെ പ്രധാന വാതില്‍ തുറക്കുന്നതിനൊപ്പം ശംഖുമുഖം കടപ്പുറത്തെ മറ്റൊരു വാതിലും തുറക്കപ്പെടുമെന്നാണ് രേഖകളില്‍ കാണുന്നത്. ഈ വാതിലിലൂടെ കടല്‍ വെള്ളം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനുള്ളിലേയ്ക്കു കടന്നു വരും.
ഇതു മാത്രമല്ല തിരുവനന്തപുരം നഗരത്തിലെ കനാലുകളെയും കുളങ്ങളെയും പരസ്പരം ബന്ധിക്കുന്ന വാതിലുകള്‍ കൂടിയുണ്ട്. ബി നിലവറയുടെ പ്രധാന വാതില്‍ തുറന്നാല്‍ ഉടന്‍ തന്നെ ഈ കനാലുകളുടെയും കുളങ്ങളുടെയും വാതിലുകളും ക്രമേണ തുറക്കപ്പെടും.കടല്‍ വെള്ളം കുതിച്ചെത്തി ഈ കുളങ്ങളും കനാലുകളും നിറയും. ഇതോടെ തിരുവനന്തപുരം നഗരം തന്നെ വെള്ളത്തില്‍ മുങ്ങുമെന്നാണ് രേഖകളില്‍ നിന്നു വ്യക്തമാക്കുന്നത്. ഇത് ഒഴിവാക്കാനാണ് ഇപ്പോള്‍ രാജകുടുംബം ബി നിലവറ തുറക്കരുതെന്നു വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത്.
രാജഭരണ കാലത്ത് സ്വര്‍ണവും നിധിയും സൂക്ഷിച്ചിരുന്നത് ഈ ബി നിലവറയിലായിരുന്നു.
ഈ നിലവറയുടെ വാതില്‍ നേരിട്ടു തുറന്നാല്‍ അപകടമുണ്ടാകുന്ന തരത്തിലാണ് നിര്‍മ്മിച്ചിരുന്നത്. മറ്റു നിലവറകളില്‍ നിന്നു ബി നിലവറയില്‍ സ്വര്‍ണം നിക്ഷേപിക്കുന്നതിനു പ്രത്യേക അറകളുണ്ടായിരുന്നു. രാജകൊട്ടാരത്തില്‍ നിന്നു ബി നിലവറയ്ക്കുള്ളില്‍ പ്രവേശിക്കുന്നതിനു പ്രത്യേക വഴിയുണ്ടായിരുന്നതായും ചരിത്ര രേഖകളിലുണ്ട്. തിരുവതാകൂറിനു നേരെ ഏതെങ്കിലും രീതിയിലുള്ള ആക്രമണമുണ്ടായാല്‍ സ്വത്ത് വഹകള്‍ സംരക്ഷിക്കാന്‍ സാധിക്കുന്ന രീതിയിലാണ് നിലവറകളെല്ലാം തയ്യാറാക്കിയിരിക്കുന്നത്.
നിലവറയുടെ താക്കോല്‍ രഹസ്യം അറിയാത്ത സൈന്യം തിരുവതാംകൂറിനെ ആക്രമിച്ചു സ്വര്‍ണം കവരാന്‍ ശ്രമിച്ചാല്‍ സൈന്യം അടക്കം കടലില്‍ ചെല്ലുന്ന രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം.
അതുകൊണ്ടു തന്നെ ബി നിലവറ തുറന്നാല്‍ കേരളത്തിനു തന്നെ നാശമുണ്ടാകുമെന്നാണ് തിരുവതാംകൂര്‍ രാജ വംശം ഇപ്പോള്‍ പറയുന്നത്. അതുകൊണ്ടാണ് നിലവറ തുറക്കുന്നതിനെതിരെ രാജ വംശം തടസം നില്‍ക്കുന്നതും. എന്നാല്‍ ക്ഷേത്രത്തില്‍ നിന്ന് കടലിനടിയിലേക്ക് രഹസ്യ തുരങ്കമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ഭൗമശാസ്ത്രജ്ഞര്‍ പഠനം നടത്തിയെങ്കിലും ഇങ്ങനെയൊരു തുരങ്കം ഉണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ കൃത്യമായൊരു നിഗമനത്തിലെത്താന്‍ അവര്‍ക്കായിരുന്നില്ല.... വിശ്വാസികളുടെ വിശ്വാസം ഒരുഭാഗത്ത്.... രാജകുടുംബത്തോടും, ഹൈന്ദവ ക്ഷേത്രങ്ങളോടും ശത്രുതാ മനോഭാവം വച്ചുപുലർത്തുന്ന അല്പജ്ഞാനികളായ രാഷ്ട്രീയ നപുംസകങ്ങളുടെ അഹങ്കാരമോ എന്തായാലും ശ്രീ പദ്മനാഭന്റെ സ്വത്തിൽ എന്ന് മുതൽ കടന്ന് കയറി കൈയേറാം എന്ന ചിന്ത ഉടലെടുത്തു അന്ന് മുതൽ കേരളത്തിൽ ഉണ്ടായ പല പ്രകൃതി ക്ഷോഭങ്ങളും എന്തൊക്കെയോ നമ്മെ ഓർമ്മിപ്പിക്കാൻ ശ്രമിക്കുകയാണോ....? വായിക്കുന്നവർക്ക് എങ്ങിനെ വേണമെങ്കിലും അപഗ്രധിക്കാം... വേണമെങ്കിൽ ഇൻഡോനേഷ്യയിലെ സുനാമി വന്നത് ഇതിനാലാണോ...? അമേരിക്കയിൽ ചുഴലിക്കാറ്റ് നാശം വിടച്ചത് എന്തുകൊണ്ടാണ് എന്നൊക്കെ മറു ചോദ്യം ചോദിച്ച് എന്നെ തെറിവിളിക്കാം, വിവരമില്ലാത്ത അന്ധവിശ്വാസി എന്ന് വിളിക്കാം..... പക്ഷെ ഒന്നോർക്കുക കേരളത്തിൽ ഇപ്പോഴുണ്ടായത് വെറുമൊരു മുന്നറിയിപ്പായി കണക്കാക്കി ഇതിലും പതിന്മടങ്ങു പ്രഹരശേഷിയുള്ള പ്രകൃതിയുടെ താണ്ഡവത്തിനായി എല്ലാ മുന്കരുതലോടെയും കാത്തിരിക്കാം..... അവകാശവാദങ്ങളേതുമില്ലാതെ.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
No comments:
Post a Comment